Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Healthnews

Family Health

അലർജിയെക്കുറിച്ച് ഡോക്ടറോടു സംസാരിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ?

 അലര്‍ജി ശരീരത്തിന്‍റെ ഏത്‌ ഭാഗത്തെയും ബാധിക്കാം. ചെവി, മൂക്ക്‌, തൊണ്ട എന്നിവ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക്‌ പ്രവേശിക്കാനുള്ള വഴികളാണ്. കൂടാതെ അഞ്ച്‌ ഇന്ദ്രിയങ്ങളില്‍ നാലെണ്ണം പ്രധാനമായും ചെവി, മൂക്ക്‌, തൊണ്ട ഭാഗങ്ങളില്‍ അധിഷ്ഠിതമാണ്. അലര്‍ജിയുടെ ലക്ഷണങ്ങള്‍ വളരെ വിശാലമാണ്. ഇത്‌ ശരീരത്തിന്‍റെ ഏതു ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

മൂക്കിലെ ചൊറിച്ചിൽ

മൂക്കിലെ ചൊറിച്ചില്‍ കാരണം കുട്ടികള്‍ സാധാരണയായി മൂക്ക്‌ മുകളിലേക്ക്‌ തിരുമ്മുന്നു. ഇതിനെ “അലര്‍ജി സല്യൂട്ട്‌" എന്ന്‌ വിളിക്കുന്നു. ഇത്‌ മൂക്കിന്‌ കുറുകെ തിരശ്ചീനമായ ചുളിവ്‌ ഉണ്ടാക്കുന്നു.

ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽ

ചില ഭക്ഷണ വസ്തുക്കള്‍, അലര്‍ജിക്ക്‌ കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ദേഹത്തുള്ള ചൊറിച്ചില്‍, നാവ്‌ വീര്‍ത്തു വരിക, തുമ്മല്‍, ശ്വാസ തടസ്സം, വയറുവേദന, ഛര്‍ദി, വയറിളക്കം, രക്തസമ്മര്‍ദം കുറഞ്ഞു പോവുക എന്നിവയായി പ്രത്യക്ഷപ്പെടാം. ചില അവസരങ്ങളില്‍ ഇവ ജീവനു‌ ഭീഷണി ആവുന്ന നിലയിലേക്കും എത്തിയേക്കാം.

ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി

ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്‌, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്. അത്‌ വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം.

രോഗനിർണയം

രോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്. പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്‍റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക), അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം ഡോക്‌ടറോട് അലര്‍ജിയെ പറ്റി സംസാരിക്കുമ്പോള്‍ മനസില്‍ വയ്ക്കേണ്ടവയാണ്.

രക്തപരിശോധന

നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും. അലര്‍ജിക്ക്‌ കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന്‌ മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ നിർദേശിക്കാറുണ്ട്.

വിവരങ്ങൾ: ഡോ. ടിനു ആൽബി, കൺസൾട്ടന്‍റ് ഇഎൻടി, സർജൻ, ലൂർദ് ആശുപത്രി എറണാകുളം.

NRI

കാപ്പി കുടിക്കുന്നത് ഹൃദയത്തിന് ഗുണകരമെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ ഡിസി: ദിവസം മൂന്ന് മുതൽ അഞ്ച് കപ്പ് വരെ (ഏകദേശം 400 മില്ലിഗ്രാം കഫീൻ) കാപ്പി കുടിക്കുന്നത് മിക്ക ആരോഗ്യവാന്മാരായ മുതിർന്നവർക്കും സുരക്ഷിതമാണെന്നും പതിവായി മിതമായ അളവിൽ കാപ്പി കുടിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണകരമാകാമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ.

സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, മിതമായ അളവിൽ കാപ്പി കുടിക്കുന്നവരിൽ സ്ട്രോക്ക്, ടൈപ്പ്-2 പ്രമേഹം, ഹൃദയസ്തംഭനം, കൊറോണറി ഹൃദ്രോഗം എന്നിവയുടെ സാധ്യത കുറയുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നതായി പറയുന്നു.

കാപ്പിയിലെ കഫീനിനൊപ്പം പോളിഫിനോളുകൾ പോലുള്ള ആന്‍റിഓക്സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി ഘടകങ്ങളും ഈ ആരോഗ്യഗുണങ്ങൾക്ക് കാരണമാകാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം, അമിതമായി പഞ്ചസാര, ഫ്ലേവർ സിറപ്പുകൾ, ഉയർന്ന കൊഴുപ്പുള്ള ക്രീമറുകൾ എന്നിവ ചേർത്ത് കാപ്പി കുടിക്കുന്നത് ആരോഗ്യഗുണങ്ങൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

കൂടാതെ, എനർജി ഡ്രിങ്കുകൾ കാപ്പിക്ക് പകരമല്ലെന്നും അവ ഉയർന്ന രക്തസമ്മർദ്ദത്തിനും ഹൃദയമിടിപ്പ് ക്രമക്കേടുകൾക്കും കാരണമാകാമെന്നും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഗർഭിണികൾ, ഹൃദ്രോഗമുള്ളവർ, കഫീനിനോട് അമിത സംവേദനക്ഷമതയുള്ളവർ എന്നിവർ കാപ്പിയുടെ അളവിനെക്കുറിച്ച് ഡോക്ടറുടെ നിർദേശം തേടണമെന്നും അസോസിയേഷൻ നിർദേശിച്ചു.

Latest News

Corehub Up